കോഴിക്കോട് എന്നും ഒരു ലഹരിനഗരമാണ്.

ഒക്ടോബര്‍ 26, 2017 പത്രാധിപര്‍, മാതൃഭൂമി നഗരം. മിഠായിത്തെരുവില്‍ 4 വയസ്സ്മുതല്‍ നടന്ന് ശീലമുള്ള ഒരെഴുപത്തിമൂന്ന്കാരനാകുന്നു ഞാന്‍. നമ്മുടെ കോഴിക്കോടിന്റെ രൂപം മാറ്റിമറിക്കുന്നത് കോഴിക്കോട്ടുകാരല്ലാത്തവരാണെന്ന അഭിപ്രായക്കാരനാണ് ഞാന്‍. പഴയ ഒരു കലക്ടര്‍ അമിതാഭ്കാന്ത്; വികസനത്തിന്റെ പേരില്‍ സംവത്സരങ്ങളോളം നിലനിന്ന ടാഗോര്‍പാര്‍ക്ക് ഇല്ലാതാക്കി. അങ്ങിനെ മാനാഞ്ചിറയുടെയും ടാഗോര്‍പാര്‍ക്കിന്റെയും ഇടയില്‍ക്കൂടിയുള്ള റോഡ് നശിപ്പിച്ചു, ബി ഇ എം റോഡിലെ Read more…

പൊറാട്ട വിരോധം

June 8, 2016 മാത്ര്ഭുമി നഗരം പൊറാട്ട വിരോധം ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ മുന്‍ഡയറക്ടര്‍ ഡോ: സുരേഷ്‌കുമാര്‍ ജൂണ്‍8 നഗരം പതിപ്പില്‍ ‘സ്വാന്തനത്തില്‍’ എഴുതിയ ലേഖനത്തില്‍ പറയുന്ന പല സംഗതികളും ശരിയാണെന്ന അഭിപ്രായക്കാരനാകുന്നു ഞാന്‍. ‘പാവം പൊറാട്ടയെ അത്ര പേടിക്കണോ?’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം തൊട്ടതിനും തൊടുന്നതിന്നും ആരോഗ്യം നോക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കണം. Read more…

Old age

ജൂണ്‍ 29, 2017 2017 ജൂണ്‍ 28ലെ മാത്ര്ഭൂമി നഗരത്തില്‍ ഡോ: കൊച്ചുറാണി ജോസഫ് എഴുതിയ ‘ദരിദ്രരായ കോടീശ്വരന്മാര്‍ എന്ന ലേഖനം വായിച്ചപ്പോള്‍ 72 കാരനായ, സമ്പന്നനല്ലാത്ത സാധാരണക്കാരനായ എനിക്ക് തോന്നിയത് ഇല്ലാത്ത പ്രശ്‌നം പലരും എഴുതിയെഴുതി പെരുപ്പിക്കുന്നത് പോലെയാണ്. വാര്‍ദ്ധക്യ കാലത്ത് എങ്ങിനെ ജീവിതം തള്ളിനീക്കുമെന്ന പ്രശ്‌നം ഇങ്ങിനെ എഴുത്തുകാരും മന:ശാസ്ത്രജ്ഞന്മാരും എഴുതിപ്പെരുപ്പിക്കുകയാണ്. കൊല്ലങ്ങള്‍ക്ക് Read more…

മിഠായിത്തെരു

മിഠായിത്തെരുവിനെപ്പറ്റിയുള്ള എന്റെ ഓര്‍മ്മകള്‍ കെ എന്‍ ധര്‍മ്മപാലന്‍ ഇന്ന് എഴുപത്തിരണ്ടുകാരനായ എന്റെ ഓര്‍മ്മകള്‍ മിഠായിത്തെരുവില്‍ അച്ചുതണ്ട് സ്ഥാപിച്ച് ജയില്‍റോഡ്, പാളയം റോഡ്, മൊയ്തീന്‍പള്ളിറോഡ് എന്നിവയിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന ക്ലോക്ക് സൂചികളെപ്പോലെയാണ്. അന്ന് അശോകാ ആസ്പത്രി മാനേജരായിരുന്ന അച്ഛന്റെ കൂടെ വൈകുന്നേരങ്ങളില്‍ മാനാഞ്ചിറയുടെയും ടാഗോര്‍ പാര്‍ക്കിന്റെയും ഇടയില്‍കൂടിയുള്ള റോഡ് വഴി പ്രവേശിച്ച് മിഠായിത്തെരുവില്‍കൂടി നടന്ന് തുടങ്ങിയാല്‍ ആദ്യത്തെ പരിപാടി Read more…

മകരധ്വജന്‍

പത്രാധിപര്‍, മാത്ര്ഭൂമി വാരാന്തപ്പതിപ്പ്, പുരാണത്തിലൂടെ ഇന്നിലേക്ക്’ എന്ന തലക്കെട്ടില്‍ മകരധ്വജനെക്കുറിച്ചുള്ള നാടകത്തെപ്പറ്റി മനോജ് കെ് പുതിയവിള ജനുവരി 17 ലെ വാരാന്തപ്പതിപ്പിലെഴുതിയ ലേനം വായിച്ചു. ഹനുമാന്‍ ലങ്കാദഹനം കഴിഞ്ഞ് തന്റെ വാലിലെ തീ കെടുത്താന്‍ കടലില്‍ മുക്കിയപ്പോള്‍ വിയര്‍പ്പ് കടലിലുറ്റി മകരമത്സ്യത്തിന്റെ വായില്‍ പതിച്ചുണ്ടായ മകരധ്വജന്‍ കൊല്ലങ്ങള്‍ക്ക്‌ശേഷം അറിയാതെ തന്റെ അച്’നുമായി ഏറ്റുമുട്ടിയപ്പോള്‍ മകനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ Read more…

I V Sasi

ഒക്ടോബര്‍ 25, 2017 മാതൃഭൂമി നഗരം ഒരു കൊല്ലം മുന്‍പ് യാദൃശ്ചികമായിട്ടായിരുന്നു ഐ വി ശശിയുടെ ഒരു ഫോണ്‍ വിളി എനിക്ക് വന്നത്. മലബാര്‍ കൃസ്ത്യന്‍ കോളേജ് ഹയിസ്‌കൂളില്‍ ഒരുമിച്ച് പഠിച്ച അന്‍പതുകളിന്ന് ശേഷം ആദ്യത്തെ വിനിമയമായിരുന്നു. ഫോണ്‍ വന്ന സമയം ആശിര്‍വ്വാദ് ഹാളില്‍ ഞാനെന്റെ മരുകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. വിവാഹ ബഹളത്തിന്നിടയില്‍ ആരാണ് അപ്പുറത്തെന്ന് Read more…

Demonetization

ന്വമ്പര്‍ 16, 2016 കത്തുകള്‍, മാത്ര്ഭൂമി: നവമ്പര്‍ 8 രാത്രി മുതല്‍ ഭാരതത്തിലെ സാധാരണക്കാര്‍പണത്തിന്നു വേണ്ടി പരക്കം പായുകയാണ്. കഴിഞ്ഞ ആറു ദിവസമായി നിര്‍മ്മാണത്മക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്ന് പറയാം. എല്ലാവരും അവരവരുടെ തൊഴിലിന്ന് പോകാതെ വരിനില്‍ക്കാന്‍ സമയം കളയുകയാണ് ‘ഇപ്പ ശരിയാക്കിത്തരാം എന്ന മട്ടില്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബേങ്കും ആദ്യം രണ്ടു Read more…

ചിലരുടെ ക്രൂരതക്ക് ശിക്ഷ എല്ലാവര്‍ക്കും

ചിലരുടെ ക്രൂരതക്ക് ശിക്ഷ എല്ലാവര്‍ക്കും ‘മൃഗവില്പനനിരോധം ക്ഷണിച്ചുവരുത്തിയ വിന’ എന്ന തലക്കെട്ടില്‍ സി കെ ശശി കൊടുങ്ങല്ലൂര്‍ എഴുതിയതിന്റെ അനുബന്ധമായി എഴുതുകയാണ്. 72 കാരനും മുതിര്‍ന്ന പൗരനുമായ എനിക്ക് രാഷ്ട്രീയമോ മതപരമോ ആയ ചായ്‌വുകളില്ല. എന്നാല്‍ സി കെ ശശി എഴുതിയപോലെ സാമ്പത്തീകമായും ഭക്ഷണപരമായും നമ്മുടെ രാജ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഈ നയം മൃഗങ്ങളോട് Read more…

മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ

മിഥ്യാ രോഗഭയം അഥവാ ആരോഗ്യ ഉല്‍കണഠ ഏതാണ്ടൊരു നാല്പ്ത്തഞ്ച് കൊല്ലം മുമ്പുണ്ടായ സംഭവ കഥയാകുന്നു. അന്ന് ഇരുപത്തഞ്ചുകാരനായ എനിക്ക് അറുപത് വയസ്സുകാരനായ ഒരു വലിയച്ഛനുണ്ടായിരുന്നു. മൂപ്പര്‍ക്ക് പതിവായി ഡോക്ടറെ കാണണം. കോഴിക്കോട്ടെ പ്രസിദ്ധനായ ഭിഷഗ്വരനും മെഡിക്കല്‍ കോളേജിലെ പ്രൊഫസറുമായിരുന്ന പരേതനായ ഡോ: ഗോവിന്ദന്‍ നായരായിരുന്നു വലിയച്ഛന്റെ പ്രിയപ്പെട്ട ഡോക്ടര്‍. ഞാന്‍ വലിയച്ഛന്റെ കൂടെ പോകണമെന്നത് അദ്ദേഹത്തിന്റെ Read more…

സ്മാര്‍ട്ട് ഫോണ്‍

സ്മാര്‍ട്ട് ഫോണ്‍ നമ്മള്‍ കമ്പ്യുട്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ മുതലായ സംവിധാനങ്ങള്‍ക്ക് ഇന്ന് അടിമയായിരിക്കുകയാണ് അങ്ങിനെ വാട്‌സ് ആപ്പ് പോലെയുള്ള മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന സംഗതികളില്‍ അന്ധമായി വിശ്വസിച്ചുകൊണ്ടും, സത്യാവസ്ഥകളെ മറച്ചു പിടിച്ചുകൊണ്ടും കണ്ണുകളെയും കാതുകളെയും മാത്രം വിശ്വസിച്ചുകൊണ്ട് നീതിക്ക് നിരക്കാത്ത സംഗതികളില്‍ ഭ്രമിച്ചിരിക്കുകയാണ്. ചിലര്‍ കല്ലുകളെ മാത്രം പരതുമ്പോള്‍ വജ്രങ്ങള്‍ നഷ്ടപ്പെടുന്നു. റോമിലെ ഒരു ചക്രവര്‍ത്തിയായിരുന്നു മാര്‍ക്കസ് Read more…